ടെലിവിഷൻ പ്രേക്ഷകര്‍ക്ക് സുപിരിചതയായ നടിയാണ് അപ്‌സര. താരം സാന്ത്വനം എന്ന ജനപ്രീയ പരമ്പരയിലെ ജയന്തി എന്ന കഥാപാത്രമാണ് അവതരിപ്പിച്ചത് . സംവിധായകന്‍ ആയ ആല്‍ബി ഫ്രാന്‍സിസ് ആണ് അപ്‌സരയുടെ ഭര്‍ത്താവ്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. ഇപ്പോൾ മലയാളത്തിലെ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചു൦ തുറന്നു സംസാരിക്കുകയാണ് നടി . കൈരളിയില്‍ പ്രോഗ്രാം ഹെഡ് ആയ ഉണ്ണി ചെറിയാന്‍ സാറാണ് നാലഞ്ചു വര്‍ഷം മുമ്പ് ഉള്ളതു പറഞ്ഞാല്‍ എന്ന വര്‍ക്കിനെക്കുറിച്ച് എന്നോട് പറഞ്ഞത്. സംവിധായകനായ ആല്‍ബി ഫ്രാന്‍സിനെ തനിക്ക് പരിചയമുണ്ട്.തനിക്ക് വർക്കിൽ ആകെ മടുപ്പ് തോന്നിയപ്പോള്‍ ഉണ്ണി സാറിനെ തന്നെ ഞാൻ വിളിച്ചു. സംവിധായകന്‍ സ്‌ക്രിപ്റ്റ് വായിക്കാന്‍ സമയം തരുന്നില്ല എന്നു പരാതി പറയാന്‍ വേണ്ടി. അതോടെ ആല്‍ബി ചേട്ടനു എന്നോട്ദേ ഷ്യമായെന്നാണ് അപ്‌സര പറയുന്നത്.
ഒരു ദിവസം ചേട്ടന്‍ എന്നോട് പറഞ്ഞു, സ്‌ക്രിപ്റ്റ് അതുപോലെ പറയണമെന്നില്ല. അപ്‌സരയ്ക്ക് മനസിലായതു പോലെ ചെയ്താല്‍ മതിയെന്ന്. അതോടെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറി.പിന്നീട് ഒരു ദിവസം ആല്‍ബി ചേട്ടന്‍ എന്നെ വിളിച്ചു ടിവി നോക്കാന്‍ പറഞ്ഞു. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് പ്രഖ്യാപിക്കുന്നു. നോക്കിയപ്പോൾ കണ്ടത് അവാർഡ് പ്രഖ്യാപനമാണ്. എനിക്ക് മികച്ച നടിക്കും, ചേട്ടനു മികച്ച സംവിധായകനുമടക്കം നാല് അവാര്‍ഡ് ആ സീരിയലിന് ലഭിച്ചു. ഷൂട്ടിങ് അവസാനിച്ചിട്ടും സൗഹൃദം തുടര്‍ന്നു പോന്നു. അങ്ങനെ ഒരു ദിവസമാണ് എങ്കില്‍ നമുക്ക് വിവാഹം കഴിച്ചാലോ എന്ന് ആല്‍ബി ചേട്ടന്‍ എന്നോട് ചോദിച്ചത അപ്സര പറയുന്നു
ആദ്യ വിവാഹം വേർപിരിഞ്ഞ ഷോക്കിൽ ആയിരുന്നു ഞാൻ, എന്നാൽ ഈ വിവാഹ കാര്യം വീട്ടിൽ സൂചിപ്പിച്ചപ്പോൾ ആദ്യം പൊട്ടിത്തെറി ആയിരുന്നു കാരണം മതം, എന്നാൽ ചേട്ടന്‍ ഒരിക്കല്‍ കൂടി ഞങ്ങളുടെ വിവാഹ കാര്യം വീട്ടില്‍ വന്നു പറഞ്ഞു. അപ്പോഴേക്കും വരുടെ എതിര്‍പ്പുകള്‍ കുറേയൊക്കെ അയഞ്ഞിരുന്നു അപ്സര പറയുന്നു’