നടി അന്ന രാജനെ  ടെലികോം സേവന കേന്ദത്തിൽ  പൂട്ടിയിട്ട സംഭവ൦ വെളിപ്പെടുത്തി താരം. സിം ന്റെ  ഡ്യൂപ്ലിക്കേറ്റ് എടുക്കുന്ന കാര്യത്തിൽ ആയിരുന്നു പ്രശ്ങ്ങൾ തുടങ്ങിയത്. അവരുടെ മോശമായ പെരുമാറ്റം കാണിക്കുന്ന വീഡിയോ എടുത്തതാണ് അവരെ പ്രോകോകിപ്പിക്കാൻ കാരണം ആയത്. അവരോടു ഷട്ടർ തുറന്നു വിടാൻ അഭ്യർത്ഥിച്ചിരുന്നു, ഇപ്പോൾ നടി പറയുന്നത് ഈ ഒരു അവസ്ഥ ആർക്കും വരരുത് എന്നാണ്, താരം ഇതിനെ കുറിച്ച് പറയുന്നതിങ്ങനെ.

ഒരു സ്വകര്യ ടെലികോം സേവന കേന്ദ്രത്തിൽ  തനിക്കു ഒരു ഡ്യൂപ്പിളിക്കേറ്റ്  സിം എടുക്കാൻ വേണ്ടിയാണു അ വരുടെ ആലുവ ഓഫീസിൽ    ചെന്നത്, അതിനു വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യുന്നതിന്റെ ഇടക്കാണ് തനിക്കു അവിടെയുള്ള ജീവനക്കാരനിൽ നിന്നും മോശപെരുമാറ്റം ലഭിക്കുന്നത്. എന്റെ സംശയങ്ങൾക്കു അവിടുത്തെ ലേഡി മാനേജർ  മോശമായി പ്രതികരിക്കുന്ന വീഡിയോ ഞാൻ കസ്റ്റമർ കെയറിൽ കാണിക്കാൻ വേണ്ടി എടുത്തതാണ്, പക്ഷെ അത് അവരെ ചൊടിപ്പിക്കുകയും   പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്.

ആ  വീഡിയോ എന്നെകൊണ്ട് ഡിലീറ്റ് ചെയ്യാതെ അവർ എന്നെ പുറത്തു വിടുകയില്ലായിരുന്നു. അവിടുത്ത ഷട്ടറുകൾ മെല്ലാം തന്നെ അവർ താഴ്ത്തിയിടുകയും ചെയ്യ്തു. ആ ഫോട്ടോസ് ഡിലീറ്റ്   ചെയ്യാതെ അവർ എന്നെ വിടില്ല എന്നും പറഞ്ഞു, എന്നാൽ ഞാൻ പറഞ്ഞു ഫോട്ടോസ്  ഡിലീറ്റ് ചെയ്യ്തുകൊള്ളാം എന്നാൽ ഞാൻ പറയുന്നതൊന്നും അവർ കൂട്ടാക്കിയില്ല  നടി പറയുന്നു. അങ്ങനെ അവിടെ പകച്ചു നിന്ന സമയത്തായിരുന്നു  പപ്പയുടെ കൂട്ടുകാരും , സഹപ്രവർത്തകരായ രാഷ്ട്രീയക്കാരെ ഞാൻ വിളിച്ചു, തുടർന്ന് അവരുടെ സഹായത്തോടു ആലുവ പോലീസ് സ്റ്റേഷനിൽ ചെല്ലുകയും പരാതി നൽകുകയും ചെയ്യ്തത്. പിന്നീട് ഷൂറൂം ജീവനക്കാർ എന്നോട് മാപ്പു പറയുകയും ചെയ്യ്തു, ശരിക്കും ഞാൻ ഒരു നടി എന്ന ലേബലിൽ അല്ല അവിടെ ചെന്നത് ,സാധാരണക്കാരോട് ഇങ്ങനെ ചെയ്യരുത്  ഇതുപോലെയുള്ള ഷോറൂം കാർ നടി സങ്കടത്തോട് പറഞ്ഞു.