ഇന്ത്യയിലെ മിസ്സ് യൂണിവേഴ്‌സ്  പട്ടം എന്ന ബഹുമതി ലഭിച്ച താരം ആണ് സുസ്മിത സെൻ. സുസ്മിതയുടെ അതെ ലോകസുന്ദരി പ്പട്ടം തന്നെ ലഭിച്ച മറ്റൊരു താരം ആണ് ഐശ്വര്യ റായ്. ഇരുവരും മോഡൽ പരസ്യ ചിത്രങ്ങളിലും തങ്ങളുടെ മികവ്  പുലർത്തിയിരുന്നു. ഇരുവർക്കും ശേഷമാണ് പ്രിയങ്ക ചോപ്ര ഇതേ പാത പിന്തുടർന്നു എത്തിയതും. ഈ റാണി പട്ടം ലഭിച്ചതിന് ഇരുവരും വിമർശനങ്ങൾ നേരിടുകയും ചെയ്യ്തു. കൂടുതലും ഇതിനു കാരണം ഇരുവരും തമ്മിലുള്ള താരതമ്യം തന്നെ ആയിരുന്നു. യൂണിവേഴ്‌സ്  പട്ടം ആണ് സുസ്മിത നേടിയതെങ്കിലും ഐശ്വര്യ വേൾഡ് സുന്ദരി പട്ടം ആണ് നേടിയത്.

ഈ താരതമ്യം തന്നെയാണ്  സുസ്മിതക് ലഭിച്ച ദുരനുഭവം താരം തന്നെയാണ് ഇതിനെ കുറിച്ചു പറയുന്നതും. തന്നെക്കാൾ കൂടുതൽ ജന പ്രീതിയാണ് ഐശ്വര്യയ്ക്ക് ലഭിച്ചതും. അത് ഏത് സ്ഥാനാമാനങ്ങളിലും അങ്ങനെ തന്നെയാണ് ലഭ്യമായതും. മിസ് ഇന്ത്യയിൽ ഐശ്വര്യയെ  പിന്തള്ളിയാണ് താൻ മുൻപന്തിയിൽ എത്തിയതും. എന്നാൽ തനറെ കൈയിൽ നിന്നും പാസ്പോർട്ട് നഷ്ട്ടപെടുകയും ചെയ്യ്തു സുസ്മിത പറയുന്നു. താൻ ഒരു മോഡലിന് കൊടുത്തതായിരുന്നു പാസ്സ്‌പോർട്ട് എന്നാൽ അവരുടെ കൈയിൽ നിന്നും പാസ്സ്‌പോർട്ട് നഷ്ട്ടമായി. താൻ  വലിയ ആശങ്കയിലുമായി,

ഈ വിവരം സംഘടകരെ അറിയിക്കുകയും അവർ ആ സമയം  ഐശ്വര്യയെ അയയ്ക്കാം എന്ന് പറഞ്ഞു. ആപോളെക്കും ഞാൻ അവരോടു ദേഷ്യപ്പെടുകയും ചെയ്യ്തു. ഈ വിവരം താൻ അച്ഛനോട് പറയുകയൂം അച്ഛൻ വിദേശത്തേക്കു പോകാൻ അവസരം ഒരുക്കാം എന്ന് പറയുകയും ചെയ്യ്തു , അങ്ങനെ താൻ യാത്ര തുടർന്നു ആദ്യ൦ സംഘാടകർ  തന്നെ അവഗണിച്ചെങ്കിലും താൻ തന്നെ പോയി മിസ്സ് യൂണിവേഴ്‌സ് പട്ടം നേടുകയും ചെയ്യ്തു അങ്ങനെ ചരിത്രത്തിൽ ആദ്യമായി യൂണിവേഴ്‌സ് പട്ടം  വാങ്ങിച്ചു എന്നുള്ള ബഹുമതി താൻ നേടുകയും ചെയ്യ്തു സുസ്മിത പറയുന്നു.