മമ്മൂട്ടിയുമായുള്ള  രസകരമായ ഒരു ഓര്മ പങ്കുവക്കുകയാണ്  നടൻ മുകേഷ്. ഒരു യാത്രക്കിടയിൽ താൻ മമ്മൂക്കയുടെ ഒരു കഥ പറയുകയും അതിനു താരം നൽകിയ മറുപടിയെയും കുറിച്ചാണ് മുകേഷ് പറയുന്നത്. കഥ ഇതാണ്. എടി കോവൂര്‍ എന്ന വിഖ്യാത മനശാസ്ത്രജ്ഞന്റെ കഥയാണ് പറയുന്നത് .അദ്ദേഹ വന്നതറിഞ്ഞു കുറച്ചുപേർ കാണാൻ എത്തി. അവർ അവരുടെ ഗ്രാമത്തിലേക്ക് വിളിപ്പിച്ചു, അവിടെ  സുമുഖനായ ഒരാൾ ഉണ്ടായിരുന്നു.

അയാളെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ എല്ലവരും തയ്യാറാണ്എന്നാൽ അയാൾ വല്ലാത്ത ഒരു അവസ്ഥയിലാണ്. രാവിലെ അവിടെ ചെന്നു,ആ യുവാവിനെ കണ്ടു എന്നാൽ അയാളെ ഒരുപാടു ഡോക്ടറുമാരെ കാണിച്ചു, എനാൽ ഒന്നു൦ ശരിയായില്ല, അദ്ദേഹം പറഞ്ഞു ഞാൻ നോക്കാം. പുറത്തിറങ്ങിയ ശേഷം എനിക്ക് എല്ലാ വീടുകളും സന്ദര്‍ശിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അവര്‍ അതിന് സന്തോഷത്തോടെ തയ്യാറായി. എന്നാൽ  ഒരു പെൺകുട്ടി മാത്രം വിമുക്ത കാണിച്ചു. ദ്ദേഹം അകത്തു കയറി. പെണ്‍കുട്ടി ദേഷ്യപ്പെട്ടു. എടി കോവൂര്‍ ആളെ പിടികിട്ടി.
പെട്ടന്നു പെൺകുട്ടിയോട് നിങ്ങൾ മനസ് വെച്ചാല് അയാളെ ശരിയാക്കാൻ കഴിയു, അങ്ങനെ  ആ പെൺകുട്ടി ഒരു കഥ പറയുകയും, എല്ലാം കേട്ടതിനു ശേഷം ആയാൾ  ഒരു ഇൻജക്ഷൻ  ആ ചെറുപ്പക്കരനെ നൽകി. കഥ പറഞ്ഞ ശേഷം മമ്മൂക്കയോട് ഇതില്‍ ഏത് റോള്‍ അഭിനയിക്കുമെന്ന് ചോദിച്ചു. ചെറുപ്പക്കാരനോ എടി കോവൂരോഎന്ന് എന്നാൽ ഏതു റോളാണെങ്കിലും അഭിനയിക്കുമെന്നും മമ്മൂട്ടി പറഞ്ഞു , എന്നാൽ കഥ കേട്ടുകൊണ്ടിരുന്നു ദുൽഖർ പറഞ്ഞു വാപ്പച്ചി ഈ രണ്ടു റോളും ചെയ്‌യും മുകേഷ് ഒരു ചിരിയോടു പറഞ്ഞു.