പൊതുവായ വാർത്തകൾ
കഴിഞ്ഞ പെരുന്നാളിന് ഉടുപ്പുകളുണ്ടെന്ന് പോസ്റ്റിട്ടപ്പോള്‍ കുറേ ആളുകള്‍ വിദൂര നാട്ടില്‍ നിന്നടക്കം വിളിച്ചിരുന്നു

സമദ് റഹ്‌മാന്‍ കുടല്ലൂര്‍ എന്ന വ്യക്തി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, കോവിഡില്‍ നട്ടംതിരിയുന്നതിനിടെ ഓണവും എത്തിയതോടെ പലരും കടുത്ത വിഷമത്തിൽ ആയിരുന്നു, ഓണം ആഘോഷിക്കാൻ കാശില്ലാതെ നിരവധി പേരാണ് വിഷമത്തിൽ കഴിഞ്ഞത്, അവർക്കൊക്കെ ആശ്വാസമായി എത്തിയ വ്യക്തിയാണ് സമദ് റഹ്‌മാന്‍ കുടല്ലൂര്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് തുണിത്തരങ്ങള്‍ വാദ്ഗാനം ചെയ്താണ് അദ്ദേഹം നന്മയില്‍ പങ്കാളിയായത്. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച സമദിന്റെ നന്മ നിരവധി പേരാണ് വാഴ്ത്തിയത്.
സമദിന്റെ പോസ്റ്റ് ഇങ്ങനെ, ഒരു അച്ചന്‍ കടയിലേക്ക് കയറി വന്നു. മുഖവുര കൂടാതെ അയാള്‍ ചോദിച്ചു. ” കുറച്ച് വസ്ത്രങ്ങള്‍ വേണം കാശ് മുഴുവനായിട്ടില്ല ഓണം കഴിഞ്ഞിട്ടേ തരൂ .. ” മനുഷ്യന്‍ സാമ്പത്തികമായി തകര്‍ന്ന് കിടക്കുന്ന ഈ കാലത്ത് ഇത്തരം ആഘോഷങ്ങളില്‍ എന്ത് ചെയ്യണമെന്നറിയാതേ പകച്ച് നില്‍ക്കുന്ന ഇങ്ങിനേ കുറേ അച്ചന്‍മാര്‍ നമ്മുടേ പരിസരങ്ങളില്‍ ധാരാളമുണ്ട്.. അത്തരം മനുഷ്യര്‍ക്ക് സഹായമാകുമെന്ന് കരുതുന്നു.
ചെറിയ ആണ്‍കുട്ടികള്‍ക്കുള്ള ജീന്‍സ് പാന്‍റും ഷര്‍ട്ടുമുണ്ട്. മുന്തിയ ഇനമൊന്നുമല്ല. കാശ് വേണ്ട. സൗജന്യമെന്നും കണക്കാക്കേണ്ടതില്ല. ഒരു സഹായം അത്രമാത്രം.. ആവശ്യമുള്ളവര്‍ക്ക് വിളിക്കാം. കുറിപ്പ്.. കഴിഞ്ഞ പെരുന്നാളിന് ഉടുപ്പുകളുണ്ടെന്ന് പോസ്റ്റിട്ടപ്പോള്‍ കുറേ ആളുകള്‍ വിദൂര നാട്ടില്‍ നിന്നടക്കം വിളിച്ചിരുന്നു. നിങ്ങളേ സഹായിക്കുവാന്‍ കഴിയാത്തതില്‍ ദുഖമുണ്ട്. ആയതിനാല്‍ ഈ പരിസരത്തുള്ളവര്‍ മാത്രം വിളിക്കണമെന്ന് അപേക്ഷിക്കുന്നു. സാമ്പത്തിക ബുദ്ദിമുട്ടുള്ള ആര്‍ക്കും വിളിക്കാം.. 8129760380..
പൊതുവായ വാർത്തകൾ
തിലകൻ്റെ മരണത്തിൽ ”അമ്മ”സംഘടനയെ കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വാർത്ത.ഇടവേള ബാബുവിനെ ഫോൺ സംഭാഷണം
കഴിഞ്ഞ ദിവസം നടൻ ഇന്നസെന്റിന്റെ വിയോഗത്തിനു പിന്നാലെ തിരക്കഥാകൃത്ത് ദീദി ദാമോദരന്റെ കുറിപ്പ് വൈറൽ ആയിരുന്നു . തിലകനോട് ‘അമ്മ എന്ന ടിനിമാ സംഘടനാ ചെയ്ത അതെ ഡിസ്‌റെസ്പെക്ട് തന്നെയാണ് ഇപ്പോൾ ഡബ്ള്യൂ സി സി ഇന്നസെന്റിനോട് ചെയ്‌തത് എന്നതായിരുന്നു കുറിപ്പിന്റെ ആമുഖം .അതിജീവിത ആക്രമിക്കപ്പെട്ടപ്പോള്‍ ഇന്നസെന്റ് നിശബ്ദത പാലിച്ചെന്നും ആ ഇന്നസെന്റിന് മാപ്പ് ഇല്ലെന്നുമായിരുന്നു ദീദി പറഞ്ഞത്.
എന്നാൽ ഇപ്പോൾ ഇത്തരത്തിൽ തിലകന്റെ മരണത്തിൽ അമ്മയെക്കുറിച്ച ഉള്ള പരാമർശം തെറ്റാണെന്നു തുറന്നു പറഞ്ഞുകൊണ്ട് ‘അമ്മ സംഘടനയുടെ സെക്രട്ടറി കൂടി ആയ ഇടവേള ബാബു രംഗത് വന്നിരിക്കുകയാണ് . ഇന്ന് ബി ഫോർ blaze നു നൽകിയ ഫോൺ സംഭാഷണത്തിൽ ആണ് ഇടവേള ബാബു ഈ ഒരു കാര്യം വ്യക്തമാക്കിയത് .
തിലകന്റെ മരണ സമയത് ‘അമ്മ സംഘടനയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് താരം അറിയിച്ചു . ഇത്തരത്തിൽ തിലകന്റെ മരണവുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന വാർത്തയും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു . ഇന്നസെന്റിന്റെ മരണാനന്തര ചടങ്ങുകളിൽ അമ്മയുടെ സാനിധ്യം ഉണ്ടായിരുന്നു എന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു .
- പൊതുവായ വാർത്തകൾ7 days ago
ലൈവിൽ പൊട്ടി കരഞ്ഞു പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു.
- സിനിമ വാർത്തകൾ3 days ago
ഇന്നസെന്റ് ചേട്ടൻ മരിച്ചപ്പോൾ തന്നോട് മോഹൻലാൽ സ്വകാര്യമായി പറഞ്ഞ വാക്കുകൾ,ഹരീഷ് പേരടി
- സിനിമ വാർത്തകൾ4 days ago
ഇന്നും അദ്ദേഹം എന്നിൽ നിന്നും പോയിട്ടില്ല, ഇന്നസെന്റിന്റെ വിടവാങ്ങലിൽ വികാരഭരിതനായി മോഹൻലാൽ
- സിനിമ വാർത്തകൾ3 days ago
അഭിനയ സിദ്ധി നഷ്ട്ടപെട്ടു എന്ന പറഞ്ഞവർക്ക് നേരെ മാജിക്കുമായി വമ്പൻ ചിത്രങ്ങളിലൂടെ മോഹൻലാൽ
- പൊതുവായ വാർത്തകൾ3 days ago
ക്ഷേത്രത്തിൽ നിന്നും വന്നതിനു ശേഷം യുവതിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ട് പരിഭ്രമിച്ച ഭർത്താവ്
- പൊതുവായ വാർത്തകൾ3 days ago
യുവാവിൻറെ ആത്മഹത്യയിൽ ആരുടെ ഭാഗത്താണ് ന്യായം.
- സിനിമ വാർത്തകൾ4 days ago
അച്ഛന്റെ ചുറ്റും കണ്ടിരുന്ന ഓരോ കൂട്ടുകാരും അരങ്ങൊഴിയുകയാണ്, ഇന്നസെന്റിന് അനുസ്മരിച്ചു കൊണ്ട് , വിനീത് ശ്രീനിവാസൻ