സിനിമ വാർത്തകൾ
എവിടെ ആര്‍ക്കു പാളിച്ച പറ്റിയാലും നായികയെ കുറ്റം ആക്കരുത്, കുറ്റം പറയാന്‍ വേണ്ടി മാത്രം ഇരിക്കുന്നവര്‍ നാഷണല്‍ അവാര്‍ഡ് ജേതാക്കളെ വരെ പറയും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു പരമ്പരയാണ് നീയും ഞാനും, ശ്രീലക്ഷ്മിയുടെയും രവിവർമന്റെയും കഥപറയുന്ന പരമ്പരക്ക് ആരാധകർ ഏറെയാണ്, സീ കേരളത്തിലാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്, ഇപ്പോൾ പരമ്പരയെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, ചില കമന്റ്സ് പേഴ്സണല്‍ മെസ്സേജ് എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു പോസ്റ്റ്. ഇതില്‍ ഈ പോസ്റ്റ് വായിച്ചു അഭിപ്രായം പറയുക ശരിയല്ലേ എന്ന്. പോരായ്മകള്‍ ഒരുപാട് ഉണ്ടായിരുന്നു. സമ്മതിച്ചു തരുന്നു. അതില്‍ നിന്നും എത്രയോ മുന്പോട്ട് വന്നിരിക്കുന്നു ആ കുട്ടി ഇപ്പോള്‍. ഇത്രയും വിമര്‍ശനം നേരിടാനും മാത്രം മോശം എന്ന് എനിക്ക് തോന്നിയിട്ടില്ല. എനിക്കെന്നല്ല ആര്‍ക്കും. കുറ്റം പറയാന്‍ വേണ്ടി മാത്രം ഇരിക്കുന്നവര്‍ നാഷണല്‍ അവാര്‍ഡ് ജേതാക്കളെ വരെ പറയും. പിന്നെ ആ ഹഗ്ഗ് സീന്‍ ആദ്യ ആംഗിളില്‍ കാണിച്ചത് എഡിറ്റിങ് മിസ്റ്റേക്ക് ഉണ്ട്. അത് ശരിയാണ്.
നായകന്റെ ഉയരകൂടുതല്‍ കാരണം നായികക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ അതിനടിയില്‍ സപ്പോര്‍ട്ട് ഉണ്ട്. അതില്‍ നിന്നു ചായുമ്പോള്‍ ഒരു ബുദ്ധിമുട്ട് ഉണ്ടാകും. അതിന് നായികയെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം രണ്ടാമത്തെ ആംഗിളില്‍ കാണിക്കുമ്പോള്‍ അവര്‍ കൂടുതല്‍ ചേര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്. എവിടെ ആര്‍ക്കു പാളിച്ച പറ്റിയാലും നായികയെ കുറ്റം ആക്കരുത്. പിന്നെ ഡോ. എസ് ജനാര്ദ്ദനന് സാര്‍ വലിയൊരു ഡയറക്ടര്‍ ആണ്. അദ്ദേഹം തിരഞ്ഞെടുത്തു അഭിനയത്തില്‍ ഇത്രയേറെ മുന്നോട്ട് പരിമിതികള്‍ പരിഹരിച്ചു കൊണ്ട് വന്ന നായികയാണ്.
എത്ര നന്നായി ചെയ്താലും എന്തിനാ ഇങ്ങനെ കുറ്റം പറയുന്നത് എന്ന് മനസ്സിലാകുന്നില്ല. ഡ്രസ്സിന്റെ കാര്യത്തില്‍ ഷാള്‍ പോരായ്മ ആയി തോന്നിയിരുന്നു. ശരിയാണ്. അത് പോലെ ഹഗ്ഗ് സീന്‍ ആദ്യ ആംഗിളും. അതൊഴിച്ചാല്‍ മറ്റെല്ലാം മനോഹരം ആയിരുന്നു. അത് അംഗീകരിക്കാന്‍ ആര്‍ക്കും മനസ്സില്ല എന്നതാണ് വാസ്തവം. മോശം ആയത് അങ്ങനെ പറയുന്നവര്‍ക്ക് നല്ലതിനെ നല്ലത് എന്ന് എന്ത് കൊണ്ട് പറഞ്ഞു കൂടാ. നല്ല നിലയില്‍ പോകുന്ന ഒരു സീരിയലിനെ ഇത് പോലെ വിമര്‍ശിക്കുന്നവര്‍ മാത്രം കേറിയിരുന്നു ഓരോന്ന് പറഞ്ഞു കുളം ആക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു.
twitter volgers kopen
സിനിമ വാർത്തകൾ
വാണി ജയറാം അന്തരിച്ചു കണ്ണീരോട് സംഗീത ലോകം…

അഞ്ച് പതിറ്റാണ്ടുകൾ പിന്നിട്ട ഗായിക വാണി ജയറാമിന് ആദരാഞ്ജലികൾ. ചെന്നൈയിലെ നുങ്കമ്പാക്കത്തെ ഹാഡോസ് വീട്ടിൽ വച്ചാണ് മരിച്ചത്.78 വയസ്സായിരുന്നു ഗായികയ്ക്. എന്നാൽ 1971ൽ തുടങ്ങിയ സംഗീത ജീവിതമാണ്.തിനായിരത്തിലധികം ഗാനങ്ങൾ റെക്കോർഡുചെയ്ത് ആയിരത്തിലധികം ഇന്ത്യൻ സിനിമകൾക്ക് പ്ലേബാക്ക് ചെയിത ഗായികയാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി സോളോ കച്ചേരികളിലും താരം പങ്കെടുത്തു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ മൂന്ന് തവണ നേടിയ ഗായിക.
എന്നാൽ 1973-ൽ സ്വപ്നം എന്ന ചിത്രത്തിന് വേണ്ടി സലിൽ ചൗധരി ഈണമിട്ട “സൗരായുധത്തിൽ വിടർന്നൊരു” എന്ന സോളോ ഗാനം റെക്കോർഡ് ചെയ്തുകൊണ്ടാണ് വാണി ജയറാം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. കന്നഡ, തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, മറാത്തി, ഒഡിയ, ഗുജറാത്തി, ഹരിയാൻവി, ആസാമീസ്, തുളു, ബംഗാളി ഭാഷകൾ എന്നിങ്ങനെ നിരവധി ഇന്ത്യൻ ഭാഷകളിൽ ആലപിച്ചു വാണി.എന്നാൽ മലയാളത്തിലെ വാണിയുടെ മിക്ക യുഗ്മഗാനങ്ങളും കെ.ജെ.യേശുദാസിനും പി.ജയചന്ദ്രനുമൊപ്പമാണ് റെക്കോർഡ് ചെയ്തിരിക്കുന്നത്.
- സിനിമ വാർത്തകൾ6 days ago
ലീവിങ് റിലേഷൻ ആയല്ലോ ഇനി..ഗോപിസുന്ദറിന്റെ വാക്കുകൾ തുറന്നു പറഞ്ഞു അമൃത സുരേഷ്
- സിനിമ വാർത്തകൾ5 days ago
ആ ഒരു കാരണം കൊണ്ടാണ് താൻ രവിമേനോന്റെ വിവാഹാലോചന നിഷേധിച്ചത് ശ്രീലത
- സിനിമ വാർത്തകൾ4 days ago
വിവാഹം കഴിഞ്ഞു 3 മാസം…വളക്കാപ്പ് എത്തി ആരാധകർ ഞെട്ടലോടെ …
- സിനിമ വാർത്തകൾ5 days ago
ഞാൻ ആസ്വദിച്ചു ചെയ്യ്ത ചിത്രത്തിൽ എനിക്ക് ഒരുപാട് വേദനകൾ ഉണ്ടാക്കി നമിത
- സിനിമ വാർത്തകൾ6 days ago
ബോഡി ഷെയിംമിങ് നേരിടേണ്ടിവന്നു ..ഷിബില ഫറയുടെ തുറന്നു പറച്ചിൽ …
- സിനിമ വാർത്തകൾ6 days ago
റാ റാ റെഡിയിലെ നായിക ഇപ്പോൾ എവിടെയാണ്….
- സിനിമ വാർത്തകൾ6 days ago
ഡിയർ വാപ്പി ട്രെയിലർ എത്തി