മയക്കുമരുന്ന് വിവാദവുമായി കുറെ ദിവസം വാർത്തകളുമായി എത്തിയ സംവിധായകൻ ആണ് ഒമർ ലുലു, നല്ല സമയം എന്ന ചിത്രത്തിന്റെ കേസുമായി ബന്ധപ്പെട്ട സംവിധയകാൻ ഒമറിനെ ഇപ്പോൾ മുൻകൂർ ജാമ്യം ലഭിച്ചിരിക്കുകയാണ്. കൂടാതെ ചിത്രത്തിന്റെ നിർമ്മാതാവിനും ജാമ്യം ലഭിച്ചു. ഈ വിവരം അന്ന്വേഷണ ഉദ്യഗസ്ഥൻ ആണ് അറിയിപ്പിച്ചത്. എന്നാൽ കേസിന്റെ നടപടികളുമായി മുനോട്ടു പോകുമെന്നും അറിയിച്ചിട്ടുണ്ട്. ജാമ്യം ലഭിച്ചു എന്നതു മാത്രം നടന്നു

നല്ല സമയംഎന്ന ചിത്രത്തിന്റെ ട്രയിലറിൽ മയക്കുമരുന്ന് ഉപയോഗ൦ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു  ഇങ്ങനൊരു കേസ് ഒമർ ലുലുവിനും,ചിത്രത്തിന്റെ  നിർമാതാവ് കലന്തൂരിനും ഇങ്ങനൊരു കേസ് എക്‌സൈസ് ചുമത്തിയത്. ഇങ്ങനെ മയക്ക് മരുന്ന് ഉപയോഗിക്കുമ്പോൾ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടത് ഉണ്ടായിരുന്നു എന്നാൽ അതൊന്നും ചിത്രത്തിന്റെ ട്രെയിലറിൽ കണ്ടില്ല എന്നാണ് പറയുന്നത്. ഈ സംഭവത്തിന്റെ പേരിൽ കോഴിക്കോട് എക്‌സൈസ് ഓഫിസർ സംവിധായകന്റെയും,നിര്മാതാവിൻേറയും പേരിൽ കേസ് ചാർജ് ചെയ്യുക ആയിരുന്നു.

കൂടാതെ സിനിമ തീയറ്ററിൽ നിന്നും പിൻവലിക്കണം യെന്നായിരുന്നു  ഓർഡർ, ഡിസംബർ 3൦  നെ ആയിരുന്നു ‘നല്ല സമയം’ എന്ന ചിത്രത്തിന്റെ റിലീസ്. ഒരു ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവ വികാസങ്ങൾ ആയിരുന്നു ചിത്രത്തിലെ പ്രമേയം. ഇർഷാദ് ആയിരുന്നു ചിത്രത്തിലെ നായകൻ.