സിനിമ വാർത്തകൾ
സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ വധശ്രെമം ഉണ്ടായിരുന്നു .നടൻജനാർദ്ദനൻതുറന്നുപറയുന്നു

മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് ജനാർദ്ദനൻ .വില്ല നായും കോമെഡി യെനായും തിളങ്ങിയിട്ടുണ്ടെ താരം .സി ബി ഐ ഡയറി കുറിപ്പ് ,ആവനാഴി ,പഴയ ജയൻ സിനിമകളിലുപല വേഷങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.ജനാർദ്ദനൻ ഹസ്സ്യത്തിലേക്കു വഴി തെളിയിച്ചത് മേലെ പറമ്പിൽ ആൺ വീട് ആയിരുന്നു. പിന്നീട് ദുബായ് തുടങ്ങി ചില സിനിമകളിൽ വില്ലനായും അഭിനയിച്ചിരുന്നു .അദ്ദേഹത്തിന്റെ ഘന ഗാംഭീര്യമുള്ള സൗണ്ട് തന്നെ സിനിമകളിൽ ശ്രെദ്ധ പുലർത്തിയിരുന്നു .തുടക്കത്തിൽ ശബ്ദത്തിന്റെ വെത്യസങ്ങൾ കൊണ്ട് സംസാരിക്കാൻ പലരും ആവശ്യപെട്ട് അതിന്റെ ഭാഗമായി നടൻ മധുവിന്റെ പക്കൽ ഉപദേശം തേടി പോയിരുന്നു അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് .
മലയാള സിനിമയിൽ ജനാർദ്ദനൻ ആണ് മിക്ക സിനിമകളുടയും പൂജ നിർവഹിച്ചിരുന്നത് .അങ്ങെനെ ചെയ്തു കഴിഞ്ഞാൽ ആ സിനിമ സൂപർ ഹിറ്റായിരിക്കുകമെന്നാണ് ഒരു വിശ്വാസം മലയാള സിനിമയിൽ അങ്ങെനെ ഒരു വിശ്വാസം ഉണ്ടല്ലോ എന്നചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി എന്നെ കൊണ്ട് പൂജ ചെയ്യിപ്പിച്ചാൽ വിജയം ആകുന്നു എന്നുള്ളതിൽ വിസ്വാസിക്കുന്നില്ല എന്നാൽ ആത്മാർത്ഥമായി പ്രാര്ഥിക്കാറുണ്ട് എന്നാണ് അദ്ദേഹം പറയുന്നു .എന്നാൽ ജീവിതത്തിൽ കൊമേഡിയും ,വില്ലനും അപ്രീതീഷിതമായി കടന്നു വന്നതാണ് അതുകൊണ്ട് ഏത് കഥാപാത്രമായാലും ഞാന്‍ സന്തോഷത്തോടെ ചെയ്യും’ ജനാര്‍ദ്ദനന്‍ കൂട്ടിച്ചേര്‍ത്തു. നെയ്യാറ്റിന്‍കര എന്‍എസ്എസ് വേലുത്തമ്പി മെമ്മോറിയല്‍ കോളജില്‍ നിന്നും ബികോം പാസായ ശേഷമാണ് ശ്രീവരാഹം ബാലകൃഷ്ണപിള്ളയെ പരിചയപ്പെടുകയും അദ്ദേഹം വഴി അടൂര്‍ ഗോപാലകൃഷ്ണനുമായി ജനാര്‍ദ്ദനന്‍ അടുക്കുകയും ചെയ്തത്.
നിരവധി സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു .എം കെ മണി സ്വാമി സംവിധാനം ചെയ്യ്ത 1978ൽ പുറത്തിറങ്ങിയ രാജൻ പറഞ്ഞ കഥ എന്ന സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ വധ ഭീഷണി നേരിട്ട്എന്നും ജനാർദ്ദനൻ പറയുന്നു .പലരും വന്നു ചോദ്യം ചെയ്യ്തിരുന്നവെന്നും അതിൽ നിന്നും തന്നെ രെക്ഷപെടുത്തിയ വ്യക്തിക്ക് കിട്ടിയ നിർദേശം ജനാർദ്ധനെ കൊന്നു കളയാൻ ആയിരുന്നുവെന്നും അദ്ദേഹം പറയുന്നു .ഇപ്പോൾ 450ൽ അധികം സിനിമകളിൽ ജനാർദ്ദനൻ അഭിനയിച്ചു കഴിഞ്ഞു .
സിനിമ വാർത്തകൾ
വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

- സിനിമ വാർത്തകൾ7 days ago
നടി നവ്യാ നായർ ആശുപത്രിയിൽ…!
- പൊതുവായ വാർത്തകൾ5 days ago
കത്തി വീശി അക്രമിയെ ഒറ്റയ്ക്ക് നേരിട്ട് അനഘ…!
- പൊതുവായ വാർത്തകൾ7 days ago
പേളിക് പിറന്നാൾ സർപ്രൈസ് നൽകി ശ്രീനിഷ്…!
- പൊതുവായ വാർത്തകൾ5 days ago
ഹരീഷ് യാത്രയായത് സഹോദരിയുടെ കനിവിന് കാത്തുനില്‍ക്കാതെ…!
- സിനിമ വാർത്തകൾ4 days ago
അവതാരകയായ ആ പെൺകുട്ടിയുടെ ചിരിപോലും എന്നെ കളിയാക്കുകവായിരുന്നു, ഹണി റോസ്
- പൊതുവായ വാർത്തകൾ7 days ago
മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടി കരഞ്ഞ് സാഗർ സൂര്യ….!
- സിനിമ വാർത്തകൾ4 days ago
വീണ്ടും വിസ്മയവുമായി മോഹൻലാൽ, ‘വാലിബനിൽ’ താരം ഇരട്ട വേഷത്തിൽ