മലയാളസിനിമയിൽ ബാല താരമായും, നായികാ ആയും തിളങ്ങി നിന്ന് നടിയാണ് ജോമോൾ. താരത്തിന്റെ വിവാഹം കഴിഞ്ഞതോടു മലയാള സിനിമയിൽ നിന്നും വിട്ടുമാറി നിന്ന നടി തന്റെ പ്രണയത്തെ കുറിച്ചും ,വിവാഹത്തെക്കുറിച്ചും ജോമോൾ നേരത്തെ തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ നടിയുടെ ഒളിച്ചോട്ടത്തെക്കുറിച്ചുനടൻ സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നതു. ജെ ബി ജംഗ്ഷൻ എന്ന പ്രോഗ്രാമിൽ ആണ് സുരേഷ് ഗോപി ജോമോളുടെ ഒളിചോട്ടത്തെ തടയാൻ ശ്രെമിച്ചതിനെ കുറിച്ചു പറയുന്നത്.

വടക്കന്‍ വീരഗാഥയില്‍ അഭിനയിച്ചപ്പോള്‍ ജോമോള്‍ വളരെ ചെറിയ കുട്ടിയാണ്. അന്ന് തുടങ്ങിയ ബന്ധം ഇന്നും കുടുംബപരമായും തുടര്‍ന്ന് വരികയാണ് സുരേഷ് ഗോപി പറയുന്നു .പിന്നെ പറയാനുള്ളത് ജോമോളുടെ ഒരു ഒളിച്ചോട്ടത്തെ കുറിച്ചാണ്. അന്ന് ഈ ദമ്പതിമാരെ പൊലീസിനെ കൊണ്ട് പിടിക്കാന്‍ കോഴിക്കോട് എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ വഴിയും എല്ലാ റെയില്‍വേ സ്റ്റേഷന്‍ വഴിയും കൊടുത്ത് പിടിപ്പിക്കാന്‍ നോക്കിയിരുന്നു.

അന്ന് ജോമോളുടെ വീട്ടിൽ നിന്നും അമ്മ വിളിച്ചു പറഞ്ഞു ഒരു ചന്ദ്രശേഖരൻ പിള്ള മോളെ തട്ടിക്കൊണ്ടു പോയി എന്നാണ്. ചന്ദ്ര ശേഖര പിള്ള എന്ന് കേട്ടപ്പോൾ അൻപത്തിയഞ്ചോ,അറുപതോ വയ്‌സുള്ള ഒരാളിന്റെ മുഖം ആണ് മനസിലേക്ക് ഓടി വന്നത് താരം പറയുന്നു. ഈ ചന്ദ്രശേഖര പിള്ള എന്ന ചന്തു തന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകന്‍ ആയിരുന്നു എന്ന് ജോമോള്‍ പറയുന്നുണ്ട്. തങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും ഇതുപോലൊരു വിവാഹമായിരിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും ജോമോള്‍ പറയുന്നു.
ഈ ചന്ദ്രശേഖര പിള്ള എന്ന ചന്തു തന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകന്‍ ആയിരുന്നു എന്ന് ജോമോള്‍ പറയുന്നുണ്ട്. തങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും ഇതുപോലൊരു വിവാഹമായിരിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും ജോമോള്‍ പറയുന്നു