മലയാളികളുടെ പ്രിയപ്പെട്ട ചാനൽ ആയിരുന്നു ദൂരദർശൻ. അന്ന് ചാനലിൽ വാർത്ത വായിക്കുന്ന ഒരു അവതാരിക ആയിരുന്നു ഹേമലത. താരത്തെ ഇന്നു൦ ഓർക്കാത്ത മലയാളികൾ ഉണ്ടാവില്ല, അന്ന് വാർത്ത ചാനലുകളുടെ മത്സരങ്ങൾ ഇല്ലാതിരുന്ന സമയത്തു അക്ഷരസ്‌ഫുടതയോട് കൂടി വാർത്തകൾ വായിച്ചു കൊണ്ടിരുന്ന ഒരു അവതാരിക ആയിരുന്നു ഹേമലത. ആകാലത്തു ഒരു അത്ഭുതം ആയിരുന്നു താരം. മുപ്പതു വര്ഷത്തിനു ശേഷം ഇന്നും പ്രേക്ഷകർ മറക്കാത്ത അവതരികയാണ് ഹേമലത.കേരളത്തിലെ ആദ്യത്തെ മാധ്യമ പ്രവർത്തക ആയിരുന്നു ഹേമലത .


ഹേമലത ദൂരദർശനിൽ നിന്നും വിരമിച്ചതിനു ശേഷം പിന്നെ ആരും ഈ അവതാരകയെ കണ്ടിട്ടില്ല. ഇന്നും പ്രായമാകാത്ത അവതാരിക എന്ന് പ്രേക്ഷകർവിശേഷിപ്പിക്കാറുണ്ട്‌. ആദ്ധ്യ൦ കണ്ട സൗന്ദരിവും, ചുറുചുറുക്കവും താരത്തെ പ്രേക്ഷകർ കണ്ടിട്ടുള്ളത്. താരത്തെ കുറിച്ചുള്ള ചില ട്രോളുകൾ വരുമ്പോളും ഇന്നും ആ അവതരിക എവിടാ എന്ന് അന്വേഷിക്കാത്ത മലയാളികൾ ഉണ്ടാവില്ല. എന്നാൽ കഴിഞ്ഞ ദിവസത്തിനു മുൻപുള്ള ഒരു മാധ്യമ ചാനലിൽ അതെ സൗന്ദര്യത്തോടും, ചുറുചുറുക്കോടും ഇപ്പോളും കാണാൻ കഴിഞ്ഞു. ദൂരദർശനിൽ നിന്നും മാറി നിന്ന് അവതാരിക പിന്നീട് മറ്റു ജോലി ഓഫാറുകൾ ഒന്നും സ്വീകരിച്ചിരുന്നില്ല.തന്നെ പ്രേക്ഷകർ തിരിച്ചറിഞ്ഞത് ദൂരദർശനിലൂടെ ആയിരുന്നു അതുകൊണ്ടു ദൂരദർശൻ വിട്ടു എങ്ങും പോകാൻ തോന്നിയില്ല.

ഒരിക്കൽ ആകാശവാണിയിലെ ദൂരദർശൻ ഇലേക്ക് വാർത്താ അവതാരകരെ ആവശ്യമുണ്ട് എന്ന പരസ്യം കേട്ട അമ്മയാണ് തന്നോട് ജോലിക്ക് അപേക്ഷിക്കാൻ പറയുന്നത്. അങ്ങനെയാണ് താൻ ഈ മേഖലയിലോട്ടു എത്തുന്നതെന്ന് ഹേമലത പറയുന്നു.ദൂരദർശനിലെ വാർത്ത അവതാരകൻ കണ്ണൻ ആണ് ഹേമലതയെ വിവാഹം കഴിച്ചത്. പൂർണ്ണിമ എന്നൊരു മകളും ഇവർക്കുണ്ട്. കുടുംബ സമേതം ഇന്നും ഹേമലത തിരുവനന്തപുരത്തു താമസിക്കുന്നു. കണ്ണൻ ഇന്നും  ദൂരദർശനിൽ തുടരുന്നു.